1 നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ!

2 നീ എനിക്കു ഉപദേശം തരേണ്ടതിന്നു

3 അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ;

4 യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം

5 മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെ മേൽ

6 എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും

7 ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ;

8 നമുക്കു ഒരു ചെറിയ പെങ്ങൾ ഉണ്ടു;

9 അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ

10 ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു;

11 ശലോമോന്നു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.

12 എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു;

13 ഉദ്യാനനിവാസിനിയേ,

14 എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ